മുളന്തുരുത്തി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്തു

മുളന്തുരുത്തിയുടെയും ചോറ്റാനിക്കരയുടെയും സമീപപ്രദേശങ്ങളുടെയും വികസനക്കുതിപ്പിന് വഴിതുറന്ന് ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

ഓൺലൈനായി നിർവഹിക്കുന്നു.

 

പിറവം: സംസ്ഥാനത്തിന്റെ ചരി ത്രം പരിശോധിച്ചാൽ ഒരു സർ ക്കാരിന്റെ കാലത്ത് ഏറ്റവും കൂടു തൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തീകരിക്കപ്പെടുന്നത്ആദ്യ മായിട്ടാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റി യാസ്. മുളന്തുരുത്തി റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുക യായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേ ഷം ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന കാഴ്ചപ്പാടിൻ്റെ ഗമായി അനവധി പദ്ധതികളാ ണ് നടപ്പിലാക്കി വരുന്നത്. ഇതി ന്റെ ഭാഗമായി പൂർത്തീകരിക്കു ന്ന എട്ടാമത്തെ മേൽപ്പാലമാണ് മുളന്തുരുത്തിയിലേത്.സർക്കാർ അനുമതിയോടെ21.28 കോടിയുടെ പുതുക്കിയ ഭരണാനുമതി നൽകിയാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി25.32 കോടി രൂപ വകയിരുത്തി.

ഒരുപാട് സമയം യാത്രക്കാർ ക്ക് ലെവൽ ക്രോസ്സിൽ ചെലവ ഴിക്കേണ്ട സാഹചര്യം ഉണ്ടാകു ന്നുണ്ട്. ഇതു പരിഹരിക്കാനാണ് കൂടുതൽ മേൽപ്പാലങ്ങൾ സം സ്ഥാനത്ത് കൊണ്ടുവരാൻ സർ ക്കാർ ശ്രമിക്കുന്നത്.

എട്ടു മേൽപ്പാലങ്ങളുടെ പ്രവർ ത്തനങ്ങൾ അന്തിമ ഘട്ടത്തിലാ ണ്. അവ 2025 ഓടെ പൂർത്തി കരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനായി 2028 കോ ടി രൂപയാണ് വകയിരുത്തിയി രിക്കുന്നത്. ഇതിൽ 1800 കോടി കിഫ്ബി വഴിയാണ്.

 

കിഫ്ബി സർക്കാരിന്റെ പശ്ചാ ത്തല വികസന മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നു ഭാണ്ട്. കേരളത്തിൻ്റെ വികസന കുരുത്തിൽ പൊന്മുട്ടയിടുന്ന താ റാവായി കിഫ്ബി മാറിയിട്ടുണ്ട്. റോഡ്, കെട്ടിടങ്ങൾ, വിദ്യാലയ ങ്ങൾ, ആശുപത്രികൾ തുടങ്ങിയ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി മികച്ച സംഭാവനയാണ് നൽകു ന്നത്. 2016 മുതൽ പരിശോധി ച്ചാൽ അനവധി പദ്ധതികൾ പശ്ചാത്തല വികസന മേഖല യിൽ നടപ്പിലാക്കിയിട്ടുണ്ട്.

 

തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന സ്വപ്നത്തിൻ്റെ ഭാഗമായി ട്ടാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിക്ക് രൂപം നൽകിയത്. പിറവം നിയോജ കമണ്ഡലത്തിൻ്റെ സാധ്യമാകുന്ന എല്ലാ വികസന പ്രവർത്തനങ്ങൾ ക്കും എല്ലാവിധ പിന്തുണയും നൽ കുമെന്നും മന്ത്രി പറഞ്ഞു.

 

അനവധി ഘട്ടങ്ങളിലൂടെ കട ന്നുപോയ മുളന്തുരുത്തി റെയിൽ വേ മേൽപ്പാല പദ്ധതി നാടിൻ്റെ കൂട്ടായ പ്രവർത്തനത്തിലൂടെയാ ണ് പൂർത്തീകരിക്കാൻ സാധിച്ച തെന്നു ചടങ്ങിൽ ആധ്യക്ഷം വഹിച്ച അനൂപ് ജേക്കബ് എം എൽഎ പറഞ്ഞു.

 

കേരള സർക്കാർ റോഡ്‌സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെ ൻ്റ് കോർപ്പറേഷൻ മുഖേനയാ ണ് മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണ പദ്ധതി കൾ പൂർത്തീകരിച്ചത്. പിറവം മണ്ഡലത്തിലെ ചോറ്റാനിക്കര മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് നമ്പർ 12ന് പകരമായാണ് മേൽപ്പാലം പൂർത്തീകരിച്ചി ട്ടുള്ളത്. മേൽപാലത്തിൻ്റെ നിർ മ്മാണത്തിനായി 58.25 ആർ ഭൂമി സർക്കാർ ഏറ്റെടുക്കുകയും 4.19 കോടി ഇതിനായി ചെലവാ ക്കുകയും ചെയ്തു. രണ്ടു വരി ഗതാ ഗതം സാധ്യമാകുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള മേൽപ്പാലത്തിന് 530 മീറ്റർ നീളവും, 9.50 മീറ്റർ വീതിയും ഉണ്ട്.

 

പാലത്തിന് ഒരുവശത്ത് നട പ്പാതയും ഇരുവശത്തും സർവീ സ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. അഡ്വ കെ ഫ്രാൻസിസ് ജോർ ജ്ജ് എം പി ചടങ്ങിൽ മുഖ്യാതി ഥിയായി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ൻ്റ് ഷാജി മാധവൻ, ഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി, ചോറ്റാനിക്കര ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, എംഎൽഎമാരായ വിജെ പൗ ലോസ് എം ജെ ജേക്കബ്, ആർ ബി ഡി സി കെ അഡീഷണൽ ജനറൽ മാനേജർ ഐസക്ക് വർ ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ പ്രവർ ത്തകർ, ജനപ്രതിനിധികൾ തുട ങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.